ഓരോരോ കൃതികളികൾ 1
1/08/2009 08:05:00 AM Edit This 0 Comments »
ചരിത്രാതീതകാലം.പടച്ചവൻ ആദം നബി, ഹവ്വാബീവി എന്നിവരെയൊക്കെ പടക്കുന്നതിലും കുറേ മുൻപ്. ഭൂമിയുടെ കിടപ്പ് പരന്നങ്ങനെ പരവതാനിപോലെ. ഒരുച്ചക്ക് നേരമ്പോവാതെ (അന്നീ തിരിച്ചലില്ല. ഒരൊറ്റ നിൽപ്പാണ്. അതുകൊണ്ടുതന്നെ നേരം എന്ന ഒന്നില്ല) ഓനൊരു 'കൃതികളി' തോന്നി ഭൂമീനെപ്പിടിച്ച് കിഴികെട്ടുമ്പോലെ ഉരുട്ടി കെട്ടി ഒരൊറ്റത്തട്ട് 'പോയി പണ്ടാറടങ്ങ്'.
കിയാമം നാളിൽ
അന്നത്തെ തട്ടലിൽ തൊടങ്ങിയ തിരിച്ചലാണ്. അത് നിക്കുമ്പളാണ് കിയാമം നാള്.
കിയാമം നാളിൽ മരിച്ചുപോയവരൊക്ക ജാഥജാഥയായി 'പളുങ്കുകൊട്ടാരം' തേടിവരും. കൊല്ലവർഷം ആദ്യത്തെയാണ്ടിലെ കൃമികീടങ്ങൾ ഓപ്പൺ റിക്രൂട്ടിങ്ങിന് വിധേയരാവും. അങ്ങനെ അനേകായിരം സംവൽസരങ്ങളിലെ കൃമികീടങ്ങൾ, കട്ടുറുമ്പുകൾ, ഒന്നു കടിച്ചുകുത്തി കൊതിതീർക്കാനാവാതെ ആർത്താർത്ത് മേഞ്ഞു നടക്കും.
കിയാമം നാളിൽ
അന്നത്തെ തട്ടലിൽ തൊടങ്ങിയ തിരിച്ചലാണ്. അത് നിക്കുമ്പളാണ് കിയാമം നാള്.
കിയാമം നാളിൽ മരിച്ചുപോയവരൊക്ക ജാഥജാഥയായി 'പളുങ്കുകൊട്ടാരം' തേടിവരും. കൊല്ലവർഷം ആദ്യത്തെയാണ്ടിലെ കൃമികീടങ്ങൾ ഓപ്പൺ റിക്രൂട്ടിങ്ങിന് വിധേയരാവും. അങ്ങനെ അനേകായിരം സംവൽസരങ്ങളിലെ കൃമികീടങ്ങൾ, കട്ടുറുമ്പുകൾ, ഒന്നു കടിച്ചുകുത്തി കൊതിതീർക്കാനാവാതെ ആർത്താർത്ത് മേഞ്ഞു നടക്കും.
ഓർക്കാനൊരു ഭൂതകാലമില്ലാതെ.
സംഘം ചേരാൻ പാടില്ല. മുദ്രാവാക്യം വിളിക്കാൻ പാടില്ല.
ഹെന്തു ചൈന?,
ഒക്ടോബർ വിപ്ലവം ?,
പേരിന്നൊരു പിക്കറ്റിങ്ങ് പോലുമില്ല.
ഇപ്പോഴത്തെ നിലമരുന്ന് കഴിക്കുന്നുണ്ട്.
ഇപ്പോഴത്തെ നിലമരുന്ന് കഴിക്കുന്നുണ്ട്.
..................................................................................................

0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ